palestine

ആരായിരുന്നു ഖിദ്ര്‍ അദ്‌നാന്‍ എന്ന ഒറ്റയാള്‍പ്പോരാളി?

ആരായിരുന്നു ഖിദ്ര്‍ അദ്‌നാന്‍ എന്ന ഒറ്റയാള്‍പ്പോരാളി?

ആരായിരുന്നു ഖിദ്ര്‍ അദ്നാൻ? ഇസ്രായേൽ ജയിലിൽ നിരാഹാര സമരത്തിലായിരുന്ന ഫലസ്തീൻ തടവുകാരൻ ഖിദ്ര്‍ അദ്നാന്റെ മരണം ഫലസ്തീന് അകത്തും പുറത്തുമായി വലിയ പ്രതിഷേധങ്ങൾക്കാണ് തിരികൊളുത്തിയത്. 84 ദിവസങ്ങൾ നീണ്ടുനിന്ന നിരാഹാരത്തിന് ഒടുവിൽ ഇസ്രായേലി അധികൃതർ അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചതിന് തൊട്ടുടനെ തന്നെ ഗസ്സയിൽ നിന്നും അധിനിവേശ പ്രദേശങ്ങൾ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണങ്ങൾ നടക്കുകയും ഫലസ്തീനിൽ അങ്ങോളമിങ്ങോളം വലിയ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെടുകയുമുണ്ടായി. ഫലസ്തീനികളെ അന്യായമായി തടവിലാക്കുന്ന ഇസ്രായേലിൻ്റെ ചട്ടമ്പി നയങ്ങൾക്കെതിരെ…
Read More
ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

അണ്ടർ 20 ഫുട്ബാൾ വേൾഡ് കപ്പിന്റെ ഭാഗമായി ഇസ്രായേൽ ടീമിന് ആതിഥ്യമരുളാൻ ഇന്തോനേഷ്യൻ ദ്വീപായ ബാലി വിസമ്മതിച്ച വാർത്ത കഴിഞ്ഞ ആഴ്ച ഞാൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ, വായനക്കാർക്ക് അതൊട്ടും രസിച്ചതായി തോന്നിയില്ല. മെയ്‌ 20 മുതൽ ജൂൺ 11 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരുന്നത് (എന്നാൽ ഇന്തോനേഷ്യയുടെ ആതിഥേയത്വം നിലവിൽ ഫിഫ റദ്ദു ചെയ്തിട്ടുണ്ട്). ഫലസ്തീനും ഇസ്രായേലുമായി ബന്ധപ്പെട്ട വാർത്തകൾ തികച്ചും വ്യത്യസ്തമായ രണ്ടു…
Read More
യുക്രെയ്‌നും ഫലസ്തീനും: പത്ത് പാഠങ്ങള്‍

യുക്രെയ്‌നും ഫലസ്തീനും: പത്ത് പാഠങ്ങള്‍

യുക്രെയ്നിൽ 'നീലക്കണ്ണുകളും സ്വര്‍ണത്തലമുടിയുമുള്ള യൂറോപ്യന്‍മാരാണ് കൊല്ലപ്പെടുന്നത്', ഫലസ്തീനികളാകട്ടെ ഇരുനിറമുള്ള അറബികളാണ്.പാഠം ഒന്ന്, വേദനയും ദുരിതവും വര്‍ണത്തിന്റെയടിസ്ഥാനത്തിലാണ് കണക്കാക്കപ്പെടുന്നത്; 2022-ലും വംശം മുഖ്യം.അഫ്ഗാനിസ്ഥാനും ഇറാഖും സൊമാലിയയും സിറിയയുമെല്ലാം പോലെ ഫലസ്തീനിലും അക്രമസംഭവങ്ങള്‍ ഒരു പുതുമയല്ല. മരണം അവരുടെ സംസ്‌കാരത്തില്‍ 'അലിഞ്ഞുചേര്‍ന്നിരിക്കുന്നു'. എന്നാല്‍ യുക്രൈന്‍ വളരെ ആധുനികവും പരിഷ്‌കൃതവുമായ ഒരു 'യൂറോപ്യന്‍ നഗര'മായതു കൊണ്ട് ഇത്തരം സംഭവങ്ങള്‍ അവിടെ സംഭവിക്കാവതല്ല.പാഠം രണ്ട്, പുറത്താക്കലിന്റെയും വിസ്മരിക്കലിന്റെയും മായ്ച്ചുകളയലിന്റെയുമെല്ലാം നീണ്ട പരമ്പരയാണ് ആധുനിക, യൂറോപ്യന്‍ ചരിത്രത്തിനുള്ളത്.സേനയിലല്ലാത്ത…
Read More
തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും

തുർക്കി- ഇസ്രായേൽ നയതന്ത്രബന്ധം: ചരിത്രവും ചലനങ്ങളും

തുർക്കി - ഇസ്രായേൽ നയതന്ത്ര ബന്ധം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ ഏറെ വിവാദപരമായ വിഷയമാണ്. തുർക്കിയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങൾ ഇസ്രായേലിനോടുള്ള നയനിലപാടുകളിൽ പ്രകടമായിട്ടുണ്ട്. കമാലിസ്റ്റ് - പട്ടാള ഭരണകൂടങ്ങളുടെ കാലത്തു പോലും ഇസ്രായേൽ വിരുദ്ധ സമീപനം സ്വീകരിക്കേണ്ടി വന്ന ചരിത്രം തുർക്കിയുടെ സവിശേഷതയാണ്. 28 മാർച്ച് 1949 നു തന്നെ ഇസ്രയേലിനെ രാഷ്ട്രമായി അംഗീകരിച്ച ആദ്യത്തെ മുസ്‌ലിം രാഷ്ട്രമായി തുർക്കി മാറി. അറബ് ഇസ്രായേൽ യുദ്ധത്തിൽ പങ്കെടുക്കാതെ മാറി നിന്നു.…
Read More
ഇസ്രയേലിന്റെ ഓൺലൈൻ അധിനിവേശം

ഇസ്രയേലിന്റെ ഓൺലൈൻ അധിനിവേശം

കഴിഞ്ഞ നവംബർ 10 ന്, ഒരു ഫേസ്ബുക്ക് ഉദ്യോഗസ്ഥൻ ഒരു ബാഹ്യകക്ഷിക്ക് അസാധാരണമായ ഒരു ഇമെയിൽ സന്ദേശമയച്ചു. യഹൂദവിരുദ്ധതയ്‌ക്കെതിരെ ഫേസ്ബുക് പ്ലാറ്റ്‌ഫോം എങ്ങനെ മോഡറേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു സംഭാഷണം. സയണിസ്റ്റുകൾക്കെതിരായ ഫേസ്ബുക് പോസ്റ്റുകളെ ഞങ്ങൾ എങ്ങനെ വ്യാഖ്യാനിക്കണം എന്ന ചോദ്യമാണ് കത്തിന്റെ ഉള്ളടക്കം. പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടെന്റുകൾ ജൂതരെ അല്ലെങ്കിൽ ഇസ്രായേൽ ജനതയെ വിമർശിക്കുന്നതാണെങ്കിൽ അവ സയണിസത്തിനെതിരാണെന്ന് വ്യാഖ്യാനിക്കണമെന്ന ആ സന്ദേശത്തിന് മറുപടിയാണ് ലഭിച്ചത്. സയണിസത്തെ വിമർശിക്കുന്ന കണ്ടെന്റുകളെ ബ്ലോക്ക്…
Read More
നഫ്താലി ബെന്നറ്റ്: ഭീകരരാഷ്ട്രത്തിന് പുതിയ പ്രധാനമന്ത്രി- വസ്തുതകൾ

നഫ്താലി ബെന്നറ്റ്: ഭീകരരാഷ്ട്രത്തിന് പുതിയ പ്രധാനമന്ത്രി- വസ്തുതകൾ

പുതുതായി അധികാരത്തിലേറിയ ഇസ്രായേൽ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ് എന്ന വലതുതീവ്ര ദേശീയവാദിയെക്കുറിച്ച് ചില വസ്തുതകൾ സാൻഫ്രാൻസിസ്കോയിൽ നിന്ന് ഇസ്രായിലിലേക്ക് കുടിയേറിയ അമേരിക്കൻ മാതാപിതാക്കളിൽ ജനിച്ച ബെന്നറ്റ്, ശക്‌തമായി ഫലസ്‌തീൻ രാഷ്ട്രത്തെയും അവരുടെ സ്വയം നിർണയാവകാശത്തെയും എതിർത്തുപോന്നിരുന്ന തീവ്ര വലതുപക്ഷ ദേശീയവാദിയാണ്. ഒരു കുടിയേറ്റക്കാരനല്ലെങ്കിലും 2010-2012 കാലഘട്ടത്തിൽ അന്താരാഷ്ട്ര നിയമ ലംഘനം നടത്തി അധിനിവേശ ഫലസ്‌തീൻ ഭൂമിയിൽ താമസിക്കുന്ന ഇസ്രായേൽ കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന യെശ കൗൺസിൽ എന്ന രാഷ്ട്രീയ സംഘടനയുടെ തലവനായിരുന്നു.…
Read More
സയണിസ്റ്റുകളില്‍ നിന്ന് ഫലസ്തീന്‍ വിമോചിപ്പിക്കും വരെ പോരാട്ടം: ഖാലിദ് മിശ്അല്‍ സംസാരിക്കുന്നു

സയണിസ്റ്റുകളില്‍ നിന്ന് ഫലസ്തീന്‍ വിമോചിപ്പിക്കും വരെ പോരാട്ടം: ഖാലിദ് മിശ്അല്‍ സംസാരിക്കുന്നു

മുന്‍ ഹമാസ് ചീഫ് ഖാലിദ് മിശ്അല്‍ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗം അമേരിക്കന്‍ പിന്തുണയോടെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 1967 മുതല്‍ ഇസ്രയേല്‍ അധിനിവിഷ്ട പ്രദേശമായ വെസ്റ്റ് ബാങ്കിലെ ഫലസ്ത്വീന്‍ പ്രദേശങ്ങള്‍ ഇസ്രയേലുമായി കൂട്ടിച്ചേര്‍ക്കുവാനുള്ള പദ്ധതി സ്വാഭാവികമായ സയണിസ്റ്റ് പദ്ധതിയാണെങ്കിലും ഭയാശങ്കകളോടെയാണ് ഫലസ്തീനികള്‍ അതിനെ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ക്കഥയാക്കിയ ഇസ്രയേലിന്റെ…
Read More
ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ; ഇസ്രയേൽ ലെഫ്റ്റും കപട മുദ്രാവാക്യങ്ങളും

ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ; ഇസ്രയേൽ ലെഫ്റ്റും കപട മുദ്രാവാക്യങ്ങളും

അമേരിക്കക്കാരുടെ ഹൃദയത്തിൽ ഇടം പിടിക്കാനായി ഇസ്രായേലിലെ സയണിസ്റ്റ് ലെഫ്റ്റുകൾ 'ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ' എന്ന മുദ്രാവാക്യത്തെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ടെൽ അവീവിൽ പ്രതിഷേധക്കാർ ഉയർത്തുന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളുമെല്ലാം ഫലസ്ത്വീനികൾക്ക് കപടമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ലോകത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്. 'ജ്യൂയിഷ് ആൻഡ് ഡെമോക്രാറ്റിക്‌', 'ഫലസ്ത്വീന്‍ ലൈവ്‌സ്‌ മാറ്റർ' എന്നെല്ലാമുള്ള മുദ്രാവാക്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, സയണിസത്തിന്റെ വംശീയ പ്രകൃതത്തെ വെള്ളപൂശാൻ വേണ്ടി ആസൂത്രണം ചെയ്ത വൈരുധ്യാധിഷ്ഠിത വേലകളാണ് അതെല്ലാം എന്നതിൽ…
Read More
ഇസ്രായേലിന്റെ അപാര്‍ത്തീഡ് നയങ്ങളും ഫലസ്തീന്‍ അധിനിവേശവും

ഇസ്രായേലിന്റെ അപാര്‍ത്തീഡ് നയങ്ങളും ഫലസ്തീന്‍ അധിനിവേശവും

ആധുനിക ലോകത്തിൽ ഏറ്റവും ക്രൂരമായ സംഭവ വികാസങ്ങൾക്കു തുടക്കമിട്ട ചരിത്ര നിമിഷമാണ് ഇസ്രായേൽ രാഷ്ട്ര സ്ഥാപനം. 'നക്ബ' യെന്ന പേരിൽ അറിയപ്പെട്ട ഫലസ്തീൻ വംശീയ ഉന്മൂലന പ്രക്രിയ 72 വര്‍ഷങ്ങള്‍ പിന്നിടുന്നു. രാഷ്ട്ര സ്ഥാപനം മുതൽ ഈ നിമിഷം വരെയും തുടരുന്ന ഇസ്രായേലിൻ്റെ അധിനിവേശ - അക്രമ നയങ്ങൾ സ്വാഭാവികമാക്കപ്പെടുന്നു എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണ്. 1947 നവംബർ 29 ൽ യു. എൻ അംഗീകരിച്ച 181-ാം പ്രമേയമാണ് ഫലസ്തീൻ രണ്ടായി…
Read More
ബി ഡി എസ് പ്രസ്ഥാനവും സിയോണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും

ബി ഡി എസ് പ്രസ്ഥാനവും സിയോണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ തുടരുന്ന നരമേധത്തിനും അധിനിവേശത്തിനുമെതിരായി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും ഫലപ്രദമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ബി ഡി എസ്‌ മുവ്മെന്റ് (BDS- Boycott, Divestment and Sanctions). ആക്ടിവിസ്റ്റായ ഉമർ ബർഗൂതിയുടെ നേതൃത്വത്തിൽ 170 ഓളം ഫലസ്തീനി മനുഷ്യാവകാശ സംഘടനകളുടെ സഹകരണത്തോടെ 2005 ൽ രൂപീകരിക്കപ്പെട്ട സംഘടനയാണിത്. യു എന്‍ സെക്യുരിറ്റി കൗൻസിലിന്റെ 242 -ആം പ്രമേയത്തിന്റെ ചുവടുപിടിച്ച്‌, 1967 ൽ ഇസ്രായേൽ അധിനിവേശം നടത്തിയ പ്രദേശങ്ങളിൽ…
Read More