narendra modi

ഗുജറാത്ത് വംശഹത്യയും സഞ്ജീവ് ഭട്ടും: ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം

ഗുജറാത്ത് വംശഹത്യയും സഞ്ജീവ് ഭട്ടും: ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002-ൽ സംസ്ഥാനത്ത് നടന്ന മുസ്‌ലിം വംശഹത്യക്ക് ഇരുപതാണ്ട് തികയുകയാണ്. സംഭവത്തിൽ മോദി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഒട്ടനവധി തെളിവുകൾ ശേഖരിക്കുകയും അത് കോടതിക്കു മുമ്പിൽ സമർപ്പിച്ച് നീതിക്കു വേണ്ടി പോരാടിയ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് ഭരണകൂടത്തിൻ്റെ പ്രതികാരനടപടിയുടെ ഫലമായി ഇന്നും ജയിലിലാണ്. സഞ്ജീവിൻ്റെ ഭാര്യ ശ്വേത ഭട്ട് ഭർത്താവിൻ്റെ പോരാട്ടജീവിതത്തെക്കുറിച്ചും വംശഹത്യയുടെ ഉത്തരവാദികളെക്കുറിച്ചും തുറന്നെഴുതുന്നു ഗുജറാത്ത് വംശഹത്യയുടെ 20 വര്‍ഷങ്ങള്‍ പിന്നിടുന്ന…
Read More
2024 ല്‍ മോദിയുടെ പതനത്തിനു ശേഷം ഹിന്ദുത്വ ശക്തികളുടെ ഭാവി

2024 ല്‍ മോദിയുടെ പതനത്തിനു ശേഷം ഹിന്ദുത്വ ശക്തികളുടെ ഭാവി

ഡൽഹി ആസ്ഥാനമായുള്ള ഹിന്ദുത്വത്തിന്റെ അമരക്കാരൻ പുഷ്പേന്ദ്ര കുൽശ്രേസ്ത ഓൺലൈനിലും ഓഫ്‌ലൈനിലുമായി നടത്തുന്ന പ്രഭാഷണങ്ങളിലൂടെ വിദ്വേഷം പരത്തുന്നു, ചൈന സിൻജിയാങ്ങിലെ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതു പോലെ ഇന്ത്യൻ മുസ്‌ലിംകളോട് പെരുമാറണമെന്ന് വാദിക്കുന്നു. ദില്ലി ന്യൂനപക്ഷ കമ്മീഷൻ ദില്ലി പോലീസിൽ പരാതി നൽകിയിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ, ഉത്കണ്ഠയും ദുരിതവും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ മാനസികാവസ്ഥയുടെ ഭാഗമാണ്. രാഷ്ട്രീയ പക്ഷം ഋജുവാകലും ദേശസ്നേഹം തെളിയിക്കലും അവരുടെ ചുമലിലെ ബാദ്ധ്യതയാണ്. മതേതരത്ത്വമെന്ന പേരിൽ വോട്ട് ചെയ്യുന്ന…
Read More
“ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹത്തിന് ജീവപര്യന്തം; ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും”: ശ്വേത സഞ്ജീവ് ഭട്ട്‌

“ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹത്തിന് ജീവപര്യന്തം; ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും”: ശ്വേത സഞ്ജീവ് ഭട്ട്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തര വിമര്‍ശകനായിരുന്ന ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടിരിക്കുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് ആരോപിച്ചത് വിവാദമുണ്ടാക്കിയിരുന്നു. 1990 ല്‍ രഥയാത്ര നടത്തിയ ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ ജാംനഗറിലെ ജംഖാബാലിയ പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുക്കുകയും പ്രഭുദാസ് വൈഷ്‌നാനി എന്നയാള്‍ പിന്നീട്…
Read More