gandhi

ആഫ്രിക്കയിലെ ഗാന്ധി: വെള്ളഭരണകൂടത്തോടുള്ള നീക്കുപോക്കുകൾ

ആഫ്രിക്കയിലെ ഗാന്ധി: വെള്ളഭരണകൂടത്തോടുള്ള നീക്കുപോക്കുകൾ

(ലേഖനത്തിന്റെ ആദ്യഭാഗം വായിക്കാൻ ക്ലിക്കു ചെയ്യുക) ഡർബനിലെ ഗാന്ധി ഇംഗ്ലണ്ടിലെ ജീവിതകാലത്തുതന്നെ ഗാന്ധിജി പ്രവാസി ഇന്ത്യക്കാരുടെ മുന്‍ചൊന്ന ആര്യന്‍ വംശീയ കാഴ്ച്ചപ്പാടുകളെ ഉള്‍ക്കൊണ്ടിരുന്നുവെന്ന് ശങ്കരന്‍ കൃഷ്ണ നിരീക്ഷിക്കുന്നു. 1891ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന ഗാന്ധിജി, ഇംഗ്ലണ്ടിലും ഇന്ത്യയിലും തന്റെ ദൗത്യങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയിലെ വന്‍നഗരമായ ഡര്‍ബനിലേക്ക് ജോലി ചെയ്യാന്‍ പോകുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസവും അഭിഭാഷക യോഗ്യതകളും ഉണ്ടായിരുന്ന ഗാന്ധിജി ബ്രിട്ടീഷ് നിയമവ്യവസ്ഥയില്‍ അവഗാഹമുള്ള അഭിഭാഷകനായിരുന്നു. ഡര്‍ബനിലെ ഗുജറാത്തി പാരമ്പര്യമുള്ള സമ്പന്ന…
Read More
ആഫ്രിക്കയിലെ ഗാന്ധി:<br>വംശീയ രാഷ്ട്രീയം, അന്താരാഷ്ട്ര സമീപനങ്ങൾ

ആഫ്രിക്കയിലെ ഗാന്ധി:
വംശീയ രാഷ്ട്രീയം, അന്താരാഷ്ട്ര സമീപനങ്ങൾ

ബ്രിട്ടീഷ് കൊളോണിയല്‍ മേധാവിയായ സിസില്‍ റോഡ്‌സിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 2015 മാര്‍ച്ചില്‍ കേപ്ടൗണ്‍ സര്‍വകലാശാലയില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭം കൊളോണിയല്‍ ജ്ഞാനപദ്ധതികളുടെയും രാഷ്ട്രീയ സംസ്‌കാരത്തിന്റെയും തുറന്ന വിമര്‍ശനമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ കാമ്പസുകളെ പിടിച്ചുകുലുക്കിയ ഈ പ്രക്ഷോഭം പിന്നീട് മറ്റു രാജ്യങ്ങളിലേക്കും കത്തിപ്പടര്‍ന്നു. സിംബാബ്വെയിലും സാംബിയയിലും ദക്ഷിണാഫ്രിക്കയിലും തുടങ്ങി ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം ഉണ്ടായ മിക്കയിടങ്ങളിലും അതിന്റെ മാസ്റ്റര്‍ ബ്രെയിനായിരുന്നു സിസില്‍ റോഡ്‌സ് എന്ന വെളുത്ത പുരുഷന്‍. ഓക്‌സ്ഫഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍…
Read More
ഗെയിൽ, താങ്കളെ ഈ രാജ്യം നന്ദിയോടെ സ്മരിക്കും

ഗെയിൽ, താങ്കളെ ഈ രാജ്യം നന്ദിയോടെ സ്മരിക്കും

ചുരുങ്ങിയ ചില വാക്കുകളില്‍ ഗെയിൽ ഓംവേദിനെ അനുസ്മരിക്കാനാണ് ഉദ്ദേശിക്കുന്നത്. 1960കള്‍ മുതല്‍ ഇന്ത്യയിലേക്ക് പഠനാവശ്യാര്‍ഥം കടന്നുവരികയും 1983 മുതല്‍ ഇന്ത്യയിലെ പൗരത്വം സ്വീകരിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നു നിന്നുകൊണ്ട് തന്റെ പഠനങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയുമാരുന്നു ഗെയില്‍ ഓംവെദ്. ആ സമയത്ത് അവരുടെ പഠനരീതിക്ക് മുന്‍മാതൃകകളൊന്നും തന്നെ ഇല്ലായിരുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയെയും അതിന്റെ സങ്കീര്‍ണതകളെയും കുറിച്ച് അംബേദ്കറും ലോഹ്യയുമെല്ലാം നടത്തിയ നിരീക്ഷണങ്ങള്‍ക്കപ്പുറത്തേക്ക് അംബേദ്കറുടെ കാഴ്ച്ചപ്പാടുകളെ ഗവേഷണപരമായി സമീപിക്കുന്ന ഒരു വൈജ്ഞാനിക ശാഖ…
Read More
‘ഭരണഘടന ശിൽപി’യിൽ നിന്നും അംബേദ്കറെ മോചിപ്പിച്ച പുസ്തകം

‘ഭരണഘടന ശിൽപി’യിൽ നിന്നും അംബേദ്കറെ മോചിപ്പിച്ച പുസ്തകം

ഡോ. ബി ആർ അംബേദ്‌കറിന്റെ സങ്കീർണമായ ജീവിതത്തെ ലളിതവും സംക്ഷിപ്തമായും  അവതരിപ്പിച്ചിട്ടുള്ള ജീവചരിത്രമാണ് ഗെയിൽ ഓംവെദിൻ്റെ "അംബേദ്‌കർ: ഒരു പ്രബുദ്ധ ഇന്ത്യക്കായി" എന്ന പുസ്തകം. ദളിത്പക്ഷ ചിന്തകയും, എഴുത്തുകാരിയും, സാമൂഹിക ശാസ്ത്രജ്ഞയുമായ ഗെയിൽ ഒംവെദ്, ഇന്ത്യയിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് സൈദ്ധാന്തിക ഘടന രൂപപ്പെടുത്തുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അമേരിക്കയിൽ ജനിച്ച ഓംവെദ്, തൻ്റെ പഠനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വരികയും, പിന്നീട് സാമൂഹിക രാഷ്ട്രീയ  പ്രവർത്തനങ്ങളിൽ സജീവമാകുന്നു. മഹാരാഷ്ട്രയിലെ ആക്റ്റിവിസ്റ്റ് ഭരത്…
Read More
അറിയപ്പെടാത്ത ഗാന്ധി: അറബ് ലോകത്ത് നിന്നുള്ള വീക്ഷണങ്ങള്‍

അറിയപ്പെടാത്ത ഗാന്ധി: അറബ് ലോകത്ത് നിന്നുള്ള വീക്ഷണങ്ങള്‍

അൻവർ അൽ ജുൻ ദി എന്ന അറബ് എഴുത്തുകാരൻ തൻറെ "അഭിപ്രായ ഭിന്നതക്ക് വിധേയരായ വ്യക്തികൾ" എന്ന പുസ്‌തകത്തിൽ മഹാത്മാ ഗാന്ധിയെക്കുറിച്ച് എഴുതിയത്. (സ്വതന്ത്ര വിവർത്തനം) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ നേതാവായ ഗാന്ധി രാജ്യത്തുണ്ടായ ദേശീയ മുന്നേറ്റത്തെ മുസ്‌ലിംകളില്‍ നിന്ന്‌ തട്ടിയെടുക്കുകയായിരുന്നു. ഹിന്ദുത്വ പക്ഷപാതിത്വം ഉള്ളിൽ ഒളിപ്പിച്ച വ്യക്തി കൂടിയായ അദ്ദേഹം ബ്രിട്ടീഷ് സർക്കാരുമായി സഹകരിച്ച് സ്വാതന്ത്ര്യം ലഭിക്കുന്നത് നീട്ടിക്കൊണ്ടു പോവുകയാണുണ്ടായത്. ഇന്ത്യയെ കോളനിയാക്കിയ സർക്കാരിനോട് സമവായം സ്വീകരിക്കണമെന്നും എതിർത്ത്…
Read More
ദേശക്കൂറ് തെളിയിക്കേണ്ടവര്‍, പാകിസ്ഥാനില്‍ പോകേണ്ടവര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 2

ദേശക്കൂറ് തെളിയിക്കേണ്ടവര്‍, പാകിസ്ഥാനില്‍ പോകേണ്ടവര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 2

മുസല്‍മാന് ഇന്ത്യനാവുക സാധ്യമാണോ?-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 1 ഏതൊക്കെ മുസ്‌ലിംകൾക്കാണ് ഇന്ത്യയിൽ ജീവിക്കാൻ അവകാശമുള്ളത്?  1947-1948 കാലഘട്ടങ്ങളിൽ നെഹ്‌റുവും ഗാന്ധിയും ഘട്ടംഘട്ടമായി അതിന് ഉത്തരം നൽകി. ഇവിടെ ജീവിക്കാൻ താൽപ്പര്യമുള്ളവർക്കൊക്കെ. എന്നാൽ 1947 ആഗസ്ററ് 15 ന് ശേഷവും സംഘർഷവും സ്പർദ്ധയും പ്രതികാര മനോഭാവവും കുറഞ്ഞു കണ്ടില്ല. രാഷ്ട്രീയ ജാഗ്രതയുള്ള ഹിന്ദുകൾക്ക് തങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നി. അതോടെ പരസ്യമായി തീവ്രവലതുപക്ഷം ചേർന്നു. മുസ്‌ലിംകൾക്ക് ഇന്ത്യയിൽ സകല പ്രാമുഖ്യവും നഷ്ടപ്പെട്ടു…
Read More
ഞങ്ങള്‍ക്ക്‌  ഗാന്ധിജിയുടേതല്ല, അംബേദ്ക്കറുടെ പ്രതിമ  തരിക: ഘാന യൂണിവേഴ്സിറ്റി പ്രൊഫസർ ഒബദലെ  കംബോൺ

ഞങ്ങള്‍ക്ക്‌ ഗാന്ധിജിയുടേതല്ല, അംബേദ്ക്കറുടെ പ്രതിമ തരിക: ഘാന യൂണിവേഴ്സിറ്റി പ്രൊഫസർ ഒബദലെ കംബോൺ

[et_pb_section][et_pb_row][et_pb_column type="4_4"][et_pb_text] 2018 ഡിസംബറിൽ ഘാന സർവകലാശാലയിലെ വിദ്യാർത്ഥികൾ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. 2016 ജൂണിൽ രാഷ്ട്രപതി പ്രണാബ് മുഖർജി തലസ്ഥാന നഗരിയായ ആക്ക്രയിൽ സ്ഥിതി ചെയ്യുന്ന ഈ യൂണിവേഴ്സിറ്റി സന്ദർശിക്കുമ്പോഴാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഈ സംഭവം "ഗാന്ധി മസ്റ്റ് ഫാൾ" എന്ന പേരിൽ ഒരു ക്യാമ്പയിനിനു തുടക്കം കുറിക്കുകയായിരുന്നു. സർവ്വകലാശാല ജീവനക്കാരും വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ ഗാന്ധി വംശീയവാദിയാണെന്ന് ആരോപിക്കുകയും പ്രതിമ നീക്കം…
Read More