dalit

ഗ്രന്ഥങ്ങളിലെഴുതി വെച്ച വിവേചനങ്ങളുടെ ആവർത്തനമാണ് ഹത്രാസ്

ഗ്രന്ഥങ്ങളിലെഴുതി വെച്ച വിവേചനങ്ങളുടെ ആവർത്തനമാണ് ഹത്രാസ്

മൗലികവും പൗരാവകാശവുമായ വിഷയങ്ങളിൽ, റിപ്പബ്ലിക് ഓഫ് ഇന്ത്യ പുരാതന ഇന്ത്യൻ രീതികളുമായി ഒരുപാട് വൈവിദ്ധ്യം പുലർത്തുന്നതാണ്. ഭരണഘടന പാലനം കേവലം ഒരു നിയമപരമായ അഭ്യാസമായിരിക്കരുത്, മറിച്ച് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമായ, വിവേചനപരമായ പുരാതന ഗ്രന്ഥങ്ങളുടെ ഭാഗങ്ങൾ അവലംബിക്കുന്ന സമ്പ്രദായം നിരാകരിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ്. ബ്യൂറോക്രസിയെയും തിരഞ്ഞടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളെയും തീറ്റിപ്പോറ്റി അവർക്ക് സാമ്പത്തികമായി ഉന്നതമായ ജീവിതനിലവാരം നിലനിർത്തി ഇന്ത്യ രാജ്യം പാപ്പരാവുകയാണ്. എന്നിരുന്നാലും ഇത്തരം വിഷയങ്ങൾ സംഭവിക്കുമ്പോൾ ഭരണകൂടത്തിന്റെ അധികാരം ഉറപ്പിക്കാനും…
Read More
എന്തുകൊണ്ട് നമുക്ക് ക്രിക്കറ്റിൽ സംവരണം വേണം?

എന്തുകൊണ്ട് നമുക്ക് ക്രിക്കറ്റിൽ സംവരണം വേണം?

കുറച്ചു മാസങ്ങൾക്കു മുൻപ് ക്രിക്കറ്റിലെ ആദിവാസി-ദളിത് അസാന്നിധ്യത്തെക്കുറിച്ചും അതിനു പരിഹാരമെന്ന നിലയിൽ സൗത്ത് ആഫ്രിക്കയിലേതുപോലെ ക്വാട്ട കൊണ്ടുവരുന്നത് പരിഗണിക്കണമെന്നും ഞാൻ ദി ഹിന്ദുവിൽ എഴുതിയിരുന്നു. പ്രതീക്ഷിച്ചതുപോലെ സംവരണം എന്ന ആശയം തീവ്രവൈകാരിക പ്രതികരണങ്ങൾ ഉണ്ടാക്കി. ജാതിവ്യവസ്ഥ സുശക്തമായി നിലനിൽക്കുകയും അതിനെ അടിസ്ഥാനമാക്കിയുള്ള അടിച്ചമർത്തലും വേർതിരിവും തുടരുകയും ചെയ്യുമ്പോഴും, പല പ്രതികരണങ്ങളും സംവരണത്തോടുള്ള കടുത്ത വെറുപ്പ് വച്ചുപുലർത്തുന്നവയായിരുന്നു. സംവരണം അനർഹർക്ക് നുഴഞ്ഞുകേറാനുള്ള അവസരമാണ് എന്ന വികാരം ശക്തമായി പ്രതികരണങ്ങളിൽ നിഴലിച്ചിരുന്നു. രണ്ടാമത്…
Read More
‘കേരള മോഡലി’ന്റെ  ജനിതക പരാജയം മുതല്‍ ഓണ്‍ലൈന്‍ അധ്യയനം വരെ

‘കേരള മോഡലി’ന്റെ ജനിതക പരാജയം മുതല്‍ ഓണ്‍ലൈന്‍ അധ്യയനം വരെ

കോവിഡ്-19 സ്തംഭിപ്പിച്ച വിദ്യാഭ്യാസമേഖലയുടെ പുനരാരംഭമെന്നോണം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രാരംഭംകുറിച്ച പുതിയ അധ്യയനരീതിയും പുകള്‍പ്പെറ്റ കേരള വികസനമാതൃകയെ സംബന്ധിച്ച  പ്രഘോഷങ്ങളെ പോലെ തന്നെ ദളിത് പിന്നോക്ക അടിസ്ഥാന വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതും അവഗണിക്കുന്നതുമാണ്. ദേവികയ്‌ക്ക് ശേഷം തിരൂരങ്ങാടിയിലെ അഞ്ജലിയുടെ മരണകാരണവും ഓണ്‍ലൈന്‍ പഠനസൗകര്യത്തിന്‌റെ അഭാവമാണെന്ന് ആരോപിക്കപ്പെട്ടിട്ടും ഈ വിഷയം മുഖ്യധാര ചര്‍ച്ചയായി പരിണമിക്കാത്തത് അതിനെ ദൃഢീകരിക്കുന്നതാണ്. എന്നാല്‍ കേരള മോഡലിന്‌റെ പിതൃത്വം മത്സരിച്ചവകാശപ്പെടുന്ന രാഷ്ടീയ സാംസ്‌കാരിക കക്ഷികളൊന്നും ഇത്തരം അപഘാതങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ…
Read More
കാലം അംബേദ്‌കറെ തേടുകയാണ്‌

കാലം അംബേദ്‌കറെ തേടുകയാണ്‌

രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ദാദാസാഹെബ് ഭീംറാവു അംബേദ്കറിന്റെ ജന്മ വാർഷികമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ 14. ദേശീയതയെ ബിംബവൽകരിക്കുന്നതിനെതിരെ നിരന്തരം ശബ്ദിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ദളിതുകളുടെ വിമോചനം സാധ്യമാകാൻ സാമൂഹികമായി വരേണ്യത്വം അനുഭവിക്കുന്നവരുടെ നീതിബോധ്യങ്ങളിൽ അല്പം പോലും മാറ്റം വന്നിട്ടില്ലെന്ന് അംബേദ്കർ മനസ്സിലാക്കി. ആ ബോധ്യത്തിൽ നിന്നാണ് മഹാത്മാഗാന്ധിയുടെ സമാധാനപരമായ ധാർമിക വാദങ്ങളെ വരെ അദ്ദേഹം തുറന്നെതിർക്കുന്നത്. അടിച്ചമർത്തലുകളും പീഡനങ്ങളും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിൽ നിന്നും ദളിതരെ മോചിപ്പിച്ച്  സാമൂഹികാവകാശങ്ങളിലും രാഷ്ട്രീയാധികാരങ്ങളിലും അവർക്ക്…
Read More
ജാതിവിവേചനം: കോയമ്പത്തൂരില്‍ 430ഓളം  പേര്‍ ഇസ്ലാമിലേക്ക്‌

ജാതിവിവേചനം: കോയമ്പത്തൂരില്‍ 430ഓളം പേര്‍ ഇസ്ലാമിലേക്ക്‌

നിയമപരമായി 430 പേർ ഇസ്‌ലാം മതം സ്വീകരിച്ചതായും നിരവധി പേർ മതപരിവർത്തന പ്രക്രിയയിലാണെന്നും തമിഴ് പുലിഗൽ കാച്ചിയുടെ സ്റ്റേറ്റ് സെക്രട്ടറി ഇല്ലവേനിൽ ഇന്ത്യ ടുഡേയോട് പറഞ്ഞു. "ഈ ജാത്യാധിഷ്ഠിത ഐഡന്റിറ്റി കൈവെടിഞ്ഞാല്‍ മാത്രമേ എനിക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയൂ": അവർ പറയുന്നു. കോയമ്പത്തൂരിലെ മേട്ടുപാളയത്ത് ജാതിമതിൽ തകർന്ന് 17 ദലിതരുടെ മരണത്തിലേക്ക് നയിച്ച ദാരുണമായ സംഭവത്തിന് ശേഷം ദലിത് സമുദായത്തിൽ നിന്നുള്ള മൂവായിരത്തോളം പേർ ഇസ്‌ലാം മതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.…
Read More
“ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

“ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

ദലിത് ക്യാമറയിലൂടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് ചിരപരിചിതനാണ് താങ്കള്‍. ദലിത്- മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം എടുത്തുകൊണ്ട് ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുകയാണ്. മേട്ടുപാളയത്തെ ജാതിമതില്‍ ദുരന്തത്തെത്തുടര്‍ന്നാണ് താങ്കള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രഖ്യാപിക്കുന്നതെന്ന് പറയുകയുണ്ടായല്ലോ. അതിന് മുമ്പേ അങ്ങിനെയൊരു ആലോചന മനസിലുണ്ടായിരുന്നോ? ഈ തീരുമാനത്തിലേക്കെത്തുന്നതെങ്ങിനെയാണ്? ഒരു അസ്പൃശ്യ ശരീരത്തിന്റെ താഴ്ന്ന പദവിയെ ഓര്‍മിപ്പിച്ച ആദ്യത്തെ സംഭവമൊന്നുമല്ല അത്. പക്ഷേ, എന്റെയും എന്റെ സമുദായത്തിന്‍…
Read More
സാവിത്രിബായ് ഫൂലെ: ചരിത്രം അവഗണിച്ച ഇന്ത്യയുടെ അധ്യാപിക

സാവിത്രിബായ് ഫൂലെ: ചരിത്രം അവഗണിച്ച ഇന്ത്യയുടെ അധ്യാപിക

[et_pb_section fb_built="1" _builder_version="3.22"][et_pb_row _builder_version="3.25" background_size="initial" background_position="top_left" background_repeat="repeat"][et_pb_column type="4_4" _builder_version="3.25" custom_padding="|||" custom_padding__hover="|||"][et_pb_text _builder_version="3.27.4" background_size="initial" background_position="top_left" background_repeat="repeat"] പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ച പത്തൊമ്പതാം നൂറ്റാണ്ടിലാണ് സാവിത്രിബായ് ഫൂലെ തന്റെ നിശബ്ദസമരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ അവകാശനിഷേധത്തിനെതിരെയുള്ള പോരാട്ടവുമാണവര്‍ ലക്ഷ്യം വെച്ചത്. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീസമൂഹത്തിന്റെയും ദലിത്-ആദിവാസി-പിന്നോക്ക സമൂദായങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി സാവിത്രിബായ് ഫൂലെ ജീവിതം ഉഴിഞ്ഞുവെച്ചു. പക്ഷേ, ബ്രാഹ്മണ മേധാവിത്വ വ്യവസ്ഥയില്‍ അവരുടെ ജീവിതം…
Read More
ദലിത് മുന്നേറ്റകാലത്തെ ഭേദചിന്തകള്‍

ദലിത് മുന്നേറ്റകാലത്തെ ഭേദചിന്തകള്‍

[et_pb_section fb_built="1" admin_label="section" _builder_version="3.22" _i="0" _address="0"][et_pb_row admin_label="row" _builder_version="3.25" background_size="initial" background_position="top_left" background_repeat="repeat" _i="0" _address="0.0"][et_pb_column type="4_4" _builder_version="3.25" custom_padding="|||" _i="0" _address="0.0.0" custom_padding__hover="|||"][et_pb_text admin_label="Text" _builder_version="3.27.4" background_size="initial" background_position="top_left" background_repeat="repeat" _i="0" _address="0.0.0.0"] കേരളത്തിലെ പ്രമുഖ ദലിത് ബുദ്ധിജീവിയും എഴുത്തുകാരനും പ്രഭാഷകനുമായ കെ. കെ. ബാബുരാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് 'മറ്റൊരു ജീവിതം സാധ്യമാണ്'. കോഴിക്കോട് അദര്‍ ബുക്‌സ് പുറത്തിറക്കിയ പുതുക്കിയ പതിപ്പിന് മാധ്യമപ്രവര്‍ത്തകന്‍ ബി. ആര്‍. പി…
Read More